Friday, May 17, 2024
Latest:
National

നൈപുണ്യ വികസന അഴിമതി: ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, ഹർജി തിങ്കളാഴ്ച പരിഗണിക്കും

Spread the love

ഭരണകൂടവും മതമേധാവികളും മനുഷ്യരുടെ ചോയ്സ് തീരുമാനിക്കുന്ന ഘട്ടം അപകടം പിടിച്ചതും മനുഷ്യത്വ വിരുദ്ധവുമാണ്.1930 ൽ അഥവാ രാജ്യത്ത് 1937- ശരീഅത്ത് നിയമം നിലവിൽ വരുന്നതിനും 7 വർഷം മുമ്പ് മുസ്ലിം പെൺ കുട്ടികൾ അക്ഷരങ്ങൾ പഠിക്കുന്നത് മത നിഷിദ്ധം ( ഹറാം ) ആണെന്നു മത വിധി പുറപ്പെടുവിച്ചവരുടെ നേർ അവകാശികൾ “ഞങ്ങടെ കുട്ടികൾ തട്ടമിട്ട് പ്രൊഫഷണൽ കോളേജിൽ പഠിക്കുന്നത് കാണുന്നില്ലെ ” എന്നൊക്കെ അനിൽ കുമാർ സഖാവിനോട് സോഷ്യൽ മീഡിയ വഴി ചോദിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. കാലത്തിന്റെ ചുമരെഴുത്ത് അഡ്രെസ്സ് ചെയ്യാതെ ഒരു ഉമ്മത്തിനും മുമ്പോട്ട് നടക്കുക സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ നാസ്തികനല്ല, മുസ്ലിം ഉപ്പയുടെയും ഉമ്മയുടെയും പാരമ്പര്യത്തിൽ മുസ്ലിമായ ഒരു ഇന്ത്യക്കാരനാണ്. നാസ്തികരോട് മത വിശ്വാസികളോടുള്ള അതേ സമീപനമാണ്. നാസ്തികർക്കും മനുഷ്യരുടെ സാമൂഹ്യ വളർച്ചയിൽ പങ്കുണ്ടെന്നു തന്നെ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൈപുണ്യ വികസന അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിൻ്റെ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രീം കോടതി. ഹർജി ഒക്ടോബർ 9 ലേക്ക് മാറ്റി. ഹൈക്കോടതി രേഖകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം.

നൈപുണ്യ വികസന കുംഭകോണക്കേസിലെ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ചന്ദ്രബാബു നായിഡു സമർപ്പിച്ച സ്‌പെഷ്യൽ ലീവ് ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇന്ന് ഏകദേശം 50 മിനിറ്റോളം നീണ്ടു നിന്ന ഹിയറിംഗിൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ കേസിന് ബാധകമാണോ എന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്.

എഫ്‌ഐആറിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ മാത്രമല്ല ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങളും പരാമർശിക്കുമ്പോൾ 17എ ബാധകമാണോയെന്ന് ബെഞ്ച് ചോദിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട കോടതി ഹർജി ഒക്ടോബർ 9 ലേക്ക് മാറ്റി. കേസിൽ സെപ്റ്റംബർ 9 നാണ് സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത്.

Read more on: